കിളിമാനൂരിൽ ചമ്മന്തിയുടെ പേരിൽ മർദനം.

കിളിമാനൂരിൽ തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ എത്തിയവരെ ഉടമ മർദിച്ചു എന്ന് പരാതി. കൊട്ടാരക്കര സ്വദേശികളായ ആശിഷ് ഭാര്യ  ഷബിന മക്കൾ എന്നിവർക്ക് നേരെയാണ് ആക്രമണം ഉണ്ടായത്. കഴിഞ്ഞദിവസം രാത്രി 11 മണിക്ക് തിരുവനന്തപുരത്തു നിന്നും തിരികെ വീട്ടിലേക്ക് മടങ്ങുന്ന വഴി തട്ടത്ത്മലയിലുള്ള വാഴൂട്ട് ഹോട്ടൽ എന്ന തട്ടുകടയിൽ ഭക്ഷണം കഴിക്കാൻ കയറുകയും ഭക്ഷണം ഓർഡർ ചെയ്യുന്നതിന്റെ കൂടെ ചമ്മന്തിയും ആവശ്യപ്പെടുകയായിരുന്നു. ജീവനക്കാർ ആദ്യം ചമ്മന്തി ഇല്ലെന്ന് പറയുകയും വീണ്ടും ചോദിച്ചപ്പോൾ ദേഷ്യത്തോടെ ജീവനക്കാരൻ ചമ്മന്തി നിറച്ച തൊട്ടി…

Read More

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സിംഗ് അസിസ്റ്റന്റിനെ മർദ്ദിച്ച പ്രതി പിടിയിൽ

കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്സിംഗ് അസ്സിസന്റിനെ ഡ്രസിങ് റൂമിൽ വെച്ച് മർദ്ധിക്കുകയും ആശുപത്രിഉപകരണങ്ങൾ അടിച്ചു തകർക്കുകയും ചെയ്ത സംഭവത്തിൽ യുവാവ് പോലീസ് പിടിയിൽ. വർക്കല പുല്ലാനിക്കോട് സ്വദേശി 26 വയസ്സുള്ള വിനീതാണ് കടയ്ക്കൽ പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ഡിസംബർ മാസം ഇരുപത്തിനാലാം തീയതി വെളുപ്പിന് ഒരു മണിയോടുകൂടിയാണ്‌ കേസിനസ്പദമായ സംഭവം നടക്കുന്നത്. നിലമേൽ കൈതോടുള്ള മാതാവിന്റെ വീട്ടിൽ എത്തിയ വിനീത് മദ്യപ്പിച്ചതിനെ തുടർന്ന് വീണു തലയ്ക്കു മുറിവേൽക്കുകയും . അബോധാവസ്ഥയിൽആവുകയും ചെയ്ത്. തുടർന്ന് ബന്ധുക്കൾ വിനീതിനെ കടയ്ക്കൽ…

Read More

ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മർദ്ദിച്ച സംഭവത്തിൽ പ്രതികൾ പിടിയിൽ

ചടയമംഗലത്ത് കിളിമാനൂർ സ്വദേശികളെ മാരകമായി മർദ്ധിക്കുകയും കമ്പിവടി ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിക്കുകയും ചെയ്ത പ്രതികളെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. കുന്നുംപുറം ഇളമ്പഴന്നൂർ ന്യുജാദ് മനസിലിൽ 34 വയസുള്ള ചെമ്പൻ ഷാൻ, കല്ലുവാതിക്കൽ വട്ടാക്കുഴിക്കൽ സുധിഭവനിൽ 26 വയസുള്ള മുടിയൻ എന്ന സൂചിലാൽ, ചടയമംഗലം ഇളമ്പഴന്നൂർ ചരുവിള വീട്ടിൽ 26 വയസുള്ള അജാസ് എന്നിവരെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 27 നായിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. കിളിമാനൂർ സ്വദേശിയായ കൃഷ്ണനുണ്ണി, പ്രദീഷ്,…

Read More

തെന്മലയിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ യുവാവിനെ മർദ്ദിച്ചു കർണപടം തകർത്തതായി പരാതി

തെന്മലയിൽ റയിൽവേ പുറമ്പോക്കിൽ നിന്ന പ്ലാവ് കോതി വൃത്തിയാക്കിയതിനാണ് ഫോറസ്റ്റ് ഉദ്യോഗസ്ഥൻ ദളിത് യുവാവിനെ മർദിച്ചത്. തെന്മല റയിൽവേ പുറമ്പോക്കിൽ താമസിക്കുന്ന ജനാർദ്ദനൻ എന്ന യുവാവിനെയാണ് തെന്മല സെക്ഷൻ ഫോറസ്റ്റ് ഓഫീസർ കൃഷ്ണ കുമാർ മർദിച്ചത്. ആനയുടെ ശല്യം കാരണം ജനവാസ മേഖലയിൽ നിൽക്കുന്ന പ്ലാവുകൾ നാട്ടുകാർ പറഞ്ഞത് പ്രകാരം 500 രൂപ ശമ്പളത്തിന് കോതി മാറ്റുവാൻ  പോയതാണ് ജനാർദ്ദനൻ , തുടർന്ന് പ്ലാവ് കോതി മാറ്റിയത്തിന്റെ പേരിൽ ഫോറസ്റ്റ് ഉദ്യോഗസ്ഥൻ കൃഷ്ണ കുമാർ ജനാർദ്ദനന്റെ വീട്ടിൽ…

Read More
error: Content is protected !!