Headlines

ഡോ.വന്ദനാദാസിന്റെ കൊലപാതകം ; പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ ; രണ്ട് ASI മാർക്കെതിരെ വകുപ്പ് തല അന്വേഷണം

ഡോ. വന്ദനാദാസിന്റെ കൊലപാതകത്തിൽ പോലീസുകാർക്ക് ഗുരുതര വീഴ്ചയെന്ന് കണ്ടെത്തൽ. രണ്ട് എ.എസ്.ഐമാർക്ക് എതിരേ വകുപ്പുതല അന്വേഷണത്തിന് ഉത്തരവിട്ടു. തിരുവനന്തപുരം റേഞ്ച് ഡി.ഐ.ജി ആർ നിശാന്തിനിയുടേതാണ് നടപടി. എ.എസ്.ഐമാരായ ബേബി മോഹൻ, മണിലാൽ എന്നിവർക്ക് എതിരേയാണ് നടപടി. ആക്രമണത്തിനിടെ പോലീസുകാർ സ്വയരക്ഷാർത്ഥം ഓടിപ്പോയെന്ന് ഡി.ഐ.ജിയുടെ കണ്ടെത്തൽ. അക്രമാസക്തനായ പ്രതിയെ കീഴ്പ്പെടുത്താനോ വരുതിയിലാക്കാനോ നടപടി എടുത്തില്ല. ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ സ്വന്തം രക്ഷ നോക്കരുതെന്ന ചട്ടം ലംഘിച്ചെന്നും കണ്ടെത്തൽ. കൂടാതെ ഓടിപ്പോയത് പോലീസിന്റെ സത്പേരിന് കളങ്കമായെന്നും വിമർശനം. ഡോ.വന്ദനയ്ക്കെതിരായ ആക്രമണത്തിൽ…

Read More

അയൽവാസിയെ വീട്ടിൽ കയറി കൊലപ്പെടുത്തിയ പ്രതി പിടിയിൽ

എറണാകുളം കൂത്താട്ടുകുളത്ത് അയൽവാസിയെ യുവാവ് വീട്ടിൽ കയറി കുത്തിക്കൊന്നു. പിറവം തിരുമാറാടി കാക്കൂർ കോളനിയിൽ സോണിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് അയൽവാസി മഹേഷ് പിടിയിലായി. പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ട് തർക്കം; കൊല്ലത്ത് ഒരാളെ വെട്ടിക്കൊന്നു

കൊല്ലം തേവലക്കരയിൽ ഒരാളെ വെട്ടിക്കൊന്നു. ഓണം ബമ്പർ ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കമാണ് കൊലപാതകത്തിന് കാരണം. മരം വെട്ട് തൊഴിലാളിയായ ദേവദാസാണ് മരിച്ചത്. ലോട്ടറി റിസൾട്ടുമായി ബന്ധപ്പെട്ടെ തർക്കത്തിനിടെ സുഹൃത്തായ അജിത്ത് ദേവദാസിനെ കയ്യിൽ വെട്ടുകയായിരുന്നു. പ്രതി അജിത്തിനെ തെക്കുംഭാഗം പൊലീസ് കസ്റ്റഡിയിലെടുത്തു. ഇയാളെ ചോദ്യം ചെയ്ത ശേഷമേ കൂടുതൽ വിവരങ്ങൾ ലഭ്യമാവുകയുള്ളൂ എന്ന് പൊലീസ് പറയുന്നു. ഇന്ന് ഉച്ചയ്ക്കാണ് സംഭവം നടന്നത്. ദേവദാസ് ലോട്ടറി ടിക്കറ്റെടുത്ത് അജിത്തിന് സൂക്ഷിക്കാൻ കൊടുത്തിരുന്നു. ഇരുവരും പണം പങ്കിട്ടായിരുന്നു ലോട്ടറി…

Read More

ആറ്റിങ്ങലിൽ യുവാവിനെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം ; പ്രതികളെ പിടികൂടി പോലീസ്

ആറ്റിങ്ങലിൽ സുഹൃത്തുക്കൾ ചേർന്ന് യുവാവിനെ വെട്ടി കൊലപ്പെടുത്തി. ആറ്റിങ്ങൽ സ്വദേശി സുജിയാണ് കൊല്ലപ്പെട്ടത്. വാമനപുരം നദിയോട് ചേർന്നുള്ള റബ്ബർ തോട്ടത്തിൽ നിന്ന് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. പ്രതികളെ വെള്ളിയാഴ്ച പൊലീസ് കസ്റ്റഡിയിലെടുത്തു. കൊല്ലപ്പെട്ട സുജിയുടേയും പ്രതികളുടേയും പേരിൽ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വ്യാഴാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് ആലംകോട് നിന്നും സുജിയും സുഹൃത്തുക്കളായ ബിജുവും അനീഷും ആറ്റിങ്ങലിലുള്ള ബാറിലെത്തി മദ്യപിച്ചത്. ശേഷം മേലാറ്റിങ്ങൽ ശങ്കരമംഗലം ക്ഷേത്രത്തിന് സമീപത്തുള്ള റബ്ബർ തോട്ടത്തിൽ എത്തി. വീണ്ടും മദ്യപിക്കുന്നതിനിടയിലാണ് ഇരുകൂട്ടരും…

Read More

ചിതറ പെട്രോൾ പമ്പിലെ കൊലപാതകം ;ചിതറ പോലീസ് വെറുതെ വിട്ടവരും കുരുങ്ങും

ചിതറ പെട്രോൾ പമ്പിൽ ഓണം നാളിൽ സുഹൃത്തുക്കളായ അഞ്ചുപേർ ഒരു വാഹനത്തിൽ എത്തുകയും ഇവർ തമ്മിൽ വാക്ക് തർക്കം ഉണ്ടാകുകയും ദർപ്പക്കാട് സ്വദേശിയായ സെയ്ദാലിയെ സഹോദരങ്ങളായ ഷാനും ഷെഹിനും ചേർന്ന്  തറയോട് ഉപയോഗിച്ച് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തുകയും ചെയ്ത കേസിൽ സംഭവ സ്ഥലത്ത് നിന്നും കസ്റ്റഡിയിൽ എടുത്ത  രണ്ട് പേരെ ചിതറ പോലീസ് വെറുതെ വിട്ടിരുന്നു . എന്നാൽ സെയ്ദാലിയുടെ കുടുംബം നിരന്തരം വെറുതെ വിട്ടവർക്കും ഈ കൊലപാതകത്തിൽ പങ്കുണ്ട് എന്ന് കാട്ടി മുഖ്യമന്ത്രിക്കും DYSP ,ഡിജിപി…

Read More

അപകട മരണമല്ല കൊലപാതകം എന്ന് പോലീസ്;ക്ഷേത്ര മതിലിൽ മൂത്ര മൊഴിച്ചതാണ് കൊലപാതകത്തിന് കാരണം

കാട്ടാക്കടയിലെ പത്താംക്ലാസുകാരന്റേത് അപകട മരണമല്ല കൊലപാതകമെന്ന് പൊലീസ് . കട്ടാക്കടയില്‍ പത്താം ക്ലാസുകാരന്‍ ആദി ശേഖര്‍ കാറിടിച്ച് മരിച്ച സംഭവത്തില്‍ വഴിതിരിവ്. നരഹത്യ വകുപ്പ് ചുമത്തി അകന്ന ബന്ധുവിനെതിരെ പൊലീസ് കേസെടുത്തു. പൂവ്വച്ചല്‍ സ്വദേശി പ്രിയരഞ്ജനെതിരെയാണ് കേസെടുത്തത്. കഴിഞ്ഞ 31നാണ് ആദി ശേഖര്‍ വാഹനമിടിച്ച് മരിച്ചത്. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. സിസിടിവി ദൃശ്യങ്ങളില്‍ നിന്നാണ് ആദി ശേഖറിന്റേത് അപകടമരണമല്ല, നരഹത്യയാണെന്ന സംശയം ബലപ്പെട്ടത്. കാട്ടാക്കട പൂവ്വച്ചല്‍ അരുണോദയത്തില്‍ അരുണ്‍കുമാര്‍-ദീപ ദമ്പതികളുടെ മകനാണ് മരിച്ച ആദി ശേഖര്‍….

Read More

അനിയനെ കൊന്ന് കുഴിച്ചു മൂടി സഹോദരൻ

തിരുവല്ലം വണ്ടിതടത്ത് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ചു മൂടി. രാജ് (36 ) ആണ് മരിച്ചത്. സംഭവത്തിൽ സഹോദരൻ ബിനുവിനെ കസ്റ്റഡിയിലെടുത്തു. മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. അന്വേഷണത്തിൽ വീടിന്റെ പിൻഭാഗത്ത് നിന്നും അനിയന്റെ മൃതദേഹം കണ്ടെടുക്കുകയായിരുന്നു. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരൻ ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. നിരന്തരം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യം പുറത്തുവരുന്നത്. സഹോദരനെ കൊന്ന് വീടിന്റെ പിറകിൽ കുഴിച്ച് മൂടിയെന്ന് ബിനു…

Read More

പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി

രാമപുരത്ത് പെണ്‍മക്കളുടെ കഴുത്തറുത്ത് പിതാവ് ജീവനൊടുക്കി. കോട്ടയം പാല രാമപുരത്താണ് സംഭവം. രാമപുരം ചേറ്റുകുളം സ്വദേശി ജോമോന്‍(40) ആണ് മരിച്ചത്. ഗുരുതരമായി പരിക്കേറ്റ മൂന്ന് പെണ്‍കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പെണ്‍കുട്ടികളില്‍ ഒരാളുടെ നില ഗുരുതരമാണെന്നാണ് വിവരം. ഇന്നലെ രാത്രിയായിരുന്നു ദാരുണമായ സംഭവം നടന്നത്. ആത്മഹത്യ കാരണം വ്യക്തമല്ല. പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ് പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക 📞 whatsapp 8714454181

Read More

ചിതറയിൽ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്ക് അടിച്ചു കൊലപ്പെടുത്തിയ കേസിൽ നാല് പ്രതികളെയും പോലീസ് കസ്റ്റഡിയിൽ എടുത്തു

ഇന്ന് വൈകുന്നേരം ആറരയോടെ ദർപ്പക്കാട് സ്വദേശികൾ ആയ അഞ്ച് പേർ  ഒരു വാഹനത്തിൽ ഇന്ധനം നിറയ്ക്കാൻ ചിതറ പെട്രോൾ പമ്പിൽ എത്തുകയും വാക്ക് തർക്കത്തിൽ ആകുകയും ചെയ്തു. തുടർന്ന്  ദർപ്പക്കാട് സ്വദേശിയായ സെയ്ദാലി എന്നറിയപ്പെടുന്ന ബൈജുവിനെ വാഹനത്തിൽ നിന്നും പിടിച്ചിറക്കി സുഹൃത്തുകളായ രണ്ട് പേർ ഇന്റെർ ലോക്ക് ഉപയോഗിച്ച് തലയ്ക്ക് അടിക്കുകയായിരുന്നു. അടിയേറ്റ് തറയിൽ വീണ ബൈജുവിനെ വീണ്ടും തലയ്ക്ക് അടിച്ചു. മർദ്ദിച്ചവർ സഹോദരങ്ങളാണ് എന്നുള്ള വിവരമാണ് പുറത്ത് വരുന്നത്. ഷാജഹാൻ, നിഹാസ് എന്നിവരെ  സംഭവ സ്ഥലത്ത്…

Read More

അയൂരിൽ ഭാര്യയെ മരിച്ച നിലയിൽ ഹോസ്പിറ്റലിൽ എത്തിച്ചു ഭർത്താവ് പോലീസ് കസ്റ്റഡിയിൽ

ഇന്ന് രാവിലെ  ബിനു പി മാത്യുവിനെ മരിച്ച നിലയിൽ അയൂരിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു .  ആശുപത്രി അധികൃതർ ഉടൻ ചടയമംഗലം പോലീസിൽ വിവരം ധരിപ്പിക്കുകയും അന്വേഷണത്തിനായി എത്തിയ പൊലീസ് അസ്വഭാവിക മരണം എന്ന രീതിയിൽ കേസ് എടുക്കുകയും ചെയ്തു.പോലീസ് നിർദ്ദേശ പ്രകാരംപോസ്റ്റ് മോർട്ടം നടത്താനായി തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്ക് മാറ്റി. ബോഡി പോസ്റ്റുമോർട്ടം നടത്തി റിസൾട്ട് വന്നപ്പോൾ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതാണ് എന്നുള്ള വിവരം പുറത്ത് വന്നത്. കൊലപാതകം ആണെന്ന് ബോധ്യപ്പെട്ടതോടെ ബിനു തങ്കച്ചനെ (ഭർത്താവ്) പോലീസ്…

Read More
error: Content is protected !!