അഞ്ചലിൽ മോഷണകേസ് ആരോപിച്ചു പോലീസ് അറസ്റ്റ് ചെയ്ത് ശിക്ഷ അനുഭവിച്ച യുവാവ് തൂങ്ങി മരിച്ച നിലയിൽ
അഞ്ചലിൽ ബസ് ഡ്രൈവറെ വീടിന്റെ വരാന്തയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി അഞ്ചൽഅഗസ്ത്യക്കോട് രതീഷ് ഭവനിൽ 38 വയസ്സുള്ള രതീഷിനെയാണ് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.. 2014ൽ അഞ്ചലിലെ സ്വകാര്യ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയത് രതീഷ് ആണെന്നുള്ള തെറ്റിദ്ധാരണയിൽ പോലീസ് കസ്റ്റഡിയിൽ എടുത്തു മർദ്ധിക്കുകയും പ്രതി ചേർത്തു റിമാൻഡ് ചെയ്യുകയും ചെയ്തിരുന്നു. എന്നാൽ 2020ൽ മെഡിക്കൽ സ്റ്റോറിൽ മോഷണം നടത്തിയ യഥാർത്ഥ പ്രതിയെ പോലീസ് പിടികൂടിയപ്പോൾ ആണ് രതീഷ് നിരപരാധിയാണെന്നു പോലീസ് വിശ്വസിക്കുന്നത്. പോലീസ് മർദ്ദനത്തിൽ ഉണ്ടായശരീരികബുദ്ധിമുട്ടുകൾ കാരണം…


