സംശയരോഗത്തെതുടർന്ന് ഭാര്യയെ യും കുട്ടികളെയും മർദിക്കുകയും പരാതി അന്വേ ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിൽ യുവാവിനെ ചിതറ പൊ ലീസ് അറസ്റ്റ് ചെയ്തു. ചിതറ തൂറ്റിക്കൽ വടക്കതി ൽ പുത്തൻവീട്ടിൽ സജിത്ത് (45) ആണ പിടിയി ലായത്.
പൊലീസ് പറയുന്നത്: ഏറെനാളുകളായി സംശ യത്തെ തുടർന്ന് ഭാര്യയെ സജിത്ത് മർദിക്കുമായി രുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ സജി ത്ത് ഭാര്യയെ മർദിക്കുകയും വീട്ടിലെ സാധനങ്ങ ൾ അടിച്ചുതകർക്കുകയും ചെയ്തു. തടയാനെ ത്തിയ 13 വയസ്സുള്ള മകനെയും 15 വയസ്സുള്ള മ കളെയും കഴുത്തിൽ കുത്തിപിടിച്ചു മർദിച്ചു. നാ ട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചിതറ പൊലീസെത്തിയപ്പോൾ രണ്ട് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ചിതറയിൽ നിന്ന് കൂടുതൽ പൊലീ സെത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.
ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്ര കാരവും, പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ ജാ മ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. അറ സ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കടയ്ക്കൽ താലൂ ക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധ നക്ക് വിധേയമാക്കിയ ശേഷം കടയ്ക്കൽ കോട തിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
സംശയരോഗത്തെതുടർന്ന് ഭാര്യയെ യും കുട്ടികളെയും മർദിക്കുകയും പരാതി അന്വേ ഷിക്കാനെത്തിയ പൊലീസ് ഉദ്യോഗസ്ഥരെയും ആക്രമിച്ച സംഭവത്തിൽ യുവാവിനെ ചിതറ പൊ ലീസ് അറസ്റ്റ് ചെയ്തു. ചിതറ തൂറ്റിക്കൽ വടക്കതി ൽ പുത്തൻവീട്ടിൽ സജിത്ത് (45) ആണ പിടിയി ലായത്.
പൊലീസ് പറയുന്നത്: ഏറെനാളുകളായി സംശ യത്തെ തുടർന്ന് ഭാര്യയെ സജിത്ത് മർദിക്കുമായി രുന്നു. കഴിഞ്ഞ ദിവസം മദ്യപിച്ചെത്തിയ സജി ത്ത് ഭാര്യയെ മർദിക്കുകയും വീട്ടിലെ സാധനങ്ങ ൾ അടിച്ചുതകർക്കുകയും ചെയ്തു. തടയാനെ ത്തിയ 13 വയസ്സുള്ള മകനെയും 15 വയസ്സുള്ള മ കളെയും കഴുത്തിൽ കുത്തിപിടിച്ചു മർദിച്ചു. നാ ട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് ചിതറ പൊലീസെത്തിയപ്പോൾ രണ്ട് ഉദ്യോഗസ്ഥരെയും ആക്രമിച്ചു. ചിതറയിൽ നിന്ന് കൂടുതൽ പൊലീ സെത്തിയാണ് പ്രതിയെ കീഴ്പ്പെടുത്തിയത്.

ഇയാൾക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്ര കാരവും, പൊലീസ് ഉദ്യോഗസ്ഥരെ മർദിക്കൽ, കൃത്യനിർവഹണം തടസപ്പെടുത്തൽ എന്നീ ജാ മ്യമില്ല വകുപ്പുകൾ ചുമത്തി കേസെടുത്തു. അറ സ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കടയ്ക്കൽ താലൂ ക്ക് ആശുപത്രിയിൽ എത്തിച്ച് വൈദ്യപരിശോധ നക്ക് വിധേയമാക്കിയ ശേഷം കടയ്ക്കൽ കോട തിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.